26 November 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
25 November 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - സ്വയം രാജയോഗിയാണെന്ന് മനസ്സിലാക്കി വികാരീ സംബന്ധങ്ങളില്നിന്ന് മമത്വം ഇല്ലാതാക്കൂ, കേവലം ബന്ധം നിറവേറ്റിന്നതിന് വേണ്ടി കൂടെയിരിക്കൂ.
ചോദ്യം: -
നിങ്ങള്കുട്ടികള്ദേഹ ബോധത്തെ മറന്നുകളഞ്ഞിട്ടുണ്ട്, അതിന്റെ ഓര്‍മ്മ ചിഹ്നം ശാസ്ത്രങ്ങളില്ഏത് രൂപത്തില്കാണിച്ചിരിക്കുന്നു?
ഉത്തരം:-
പാണ്ഡവര്പര്വ്വതത്തിന് മുകളില്പോയി മരിച്ചു. പക്ഷെ അവര്‍ക്ക് പര്‍വ്വത്തിന് മുകളില്മഞ്ഞില്പോയി ശരീരം ഉപേക്ഷിക്കേണ്ട ആവശ്യം എന്താണ്. നിയമം പറയുന്നു ഹിമാലയ പര്വ്വതങ്ങളില്പോയി അവരാരും ശരീരം ഉപേക്ഷിക്കുന്നില്ല. ബാക്കി നിങ്ങള്യോഗബലത്തിലൂടെ ശരീരം ഉപേക്ഷിക്കുകയാണ്. ദേഹ ബോധത്തെ മറന്ന് അശരീരിയായി മാറുന്നതിന്റെ അഭ്യാസം ചെയ്യുകയാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. ആത്മീയ അച്ഛന്ആത്മീയ കുട്ടികള്‍ക്ക് മനസ്സിലാക്കി തരികയാണ്. എല്ലാ ദിവസവും മനസ്സിലാക്കി തരുന്നുണ്ട് എന്നിട്ടും പല കാര്യങ്ങളും മറന്നു പോവുകയാണ്. ഇത് സംഗമയുഗമാണെന്ന് കുട്ടികളുടെ ബുദ്ധിയില്വെയ്ക്കണം. നമ്മള്സംഗമയുഗത്തിലാണ്. ബാബ വരുന്നതും സംഗമയുഗ ത്തിലാണ്. കലിയുഗ അവസാനവും സത്യയുഗ ആദിയുടെ സംഗമമെന്ന് പാടപ്പെട്ടിട്ടുണ്ട്. വിളിക്കുന്നതും ഈ സമയത്താണ്. പതിത ലോകമെന്ന് പറയപ്പെടുന്നത് കലിയുഗത്തിന്റെ അവസാനത്തെയാണ് അതിനാല്വേറെ ഒരു സമയത്തും വിളിക്കുന്നില്ല. ബാബ വരുന്നുമില്ല. എപ്പോള്കലിയുഗത്തിന്റെ അവസാന മാകുന്നുവോ അപ്പോള്അപ്പോഴാണ് എന്നെ വിളിക്കുന്നത് – ബാബാ പതിതരായ ഞങ്ങളെ പാവനമാക്കി മാറ്റാന്വരൂ. കലിയുഗത്തിന്റെ അവസാനത്തിലും സത്യയുഗത്തിന്റെ ആദിയിലും വരൂ. വിളിക്കുന്നുണ്ട് പക്ഷെ അവര്‍ക്ക് അറിയുകയില്ല കല്പത്തിന്റെ ആയുസ്സെത്രയാണെന്ന്‍. മനസ്സിലാക്കുന്നുണ്ട് ഭക്തി ചെയ്ത് ചെയ്ത്, നഷ്ടം അനുഭവിച്ചനുഭവിച്ച് അവസാനം ലഭിക്കുക തന്നെ ചെയ്യുമെന്ന്. കല്പത്തിന്റെ അവസാനം എപ്പോഴായിരിക്കും, ഇതാര്‍ക്കും അറിയുകയില്ല. ഓര്‍മ്മിക്കുന്നത് തന്നെ അപ്പോഴാണ് എപ്പോഴാണോ കലിയുഗത്തിന്റെ അവസാനമാകുന്നത്. സത്യ-ത്രേതായുഗത്തിലാണെങ്കില്സുഖം മാത്രമാണ്, ദ്വാപര യുഗത്തിലും ഇത്രയും ദുഖമുണ്ടാകുന്നില്ല. കലിയുഗത്തില്മനുഷ്യന്എപ്പോഴാണോ വളരെ ദുഖിയായി മാറുന്നത് അപ്പോള്ബാബയെ വിളിക്കാനാരംഭിക്കുന്നു. തമോപ്രധാനം അര്‍ത്ഥം ദുഖീ, അപ്പോഴാണല്ലോ വിളിക്കുക. അല്ലയോ ദുഖത്തെ ഹരിച്ച് സുഖം തരുന്നവനേ വരൂ. ദുഖത്തിന്റെ ബന്ധനമാണെങ്കില്വളരെയാണ്. ദുഖത്തിന്റെ സമയത്ത് തന്നെയാണ് ഭഗവാനെ വിളിക്കുന്നത് ഈ ബന്ധനത്തില്‍നിന്ന് മോചിപ്പിക്കൂ എന്ന്. എപ്പോള്ഒരു വഴിയും ലഭിക്കുന്നില്ലയോ അപ്പോള്വലിയ ഉച്ചത്തില്വിളിക്കുന്നു. പക്ഷെ എന്നിട്ടും ലഭിക്കുന്നില്ല. ഏതുപോലെയാണോ വഴി മറക്കുന്ന കോട്ടയില്ലേ. ഏതിലൂടെ പോയാലും വഴി ലഭിക്കുന്നില്ല. എപ്പോള്ക്ഷീണിച്ച് പോകുന്നോ പിന്നെ നിലവിളിക്കുന്നു. അതിനാല്ഇവിടെയും മനുഷ്യര്എപ്പോള്വളരെയധികം ദുഖിയാകുന്നോ അപ്പോള്നില വിളിക്കുന്നു – അല്ലയോ ദുഖത്തെയകറ്റി സുഖം തരുന്നവനേ, അല്ലയോ അന്ധന്മാരുടെ ഊന്ന് വടി. ഈ സമയത്ത് തന്നെയാണ് വിളിക്കുന്നത് അന്ധന്മാരുടെ ഊന്ന് വടി.
ഇപ്പോള്നിങ്ങള്സംഗമത്തിലാണ്. ഒരു ഭാഗത്ത് പാണ്ഡവരും മറു ഭാഗത്ത് കൗരവരും. അന്ധനെന്ന് അവരെയാണ് പറയുന്നത് ആരാണോ രചയിതാവിനെയും രചനയുടെ ആദി-മധ്യ-അന്ത്യത്തെയും അറിയാത്തത്. അലങ്കരിക്കപ്പെട്ടവരെന്ന് അവരെയാണ് പറയുന്നത് ആരാണോ ബാബയിലൂടെ രചയിതാവിനെയും രചനയേയും അറിഞ്ഞത്. നിങ്ങളാണെങ്കില്മനസ്സിലാക്കി കൊടുക്കണം ഞങ്ങള്‍ക്ക് രാജ്യ ഭാഗ്യം ലഭിച്ചിരിക്കുകയാണ് അപ്പോഴാണ് ചിത്രം കാണിക്കുന്നത്. സത്യയുഗമാണ് ശിവബാബയാല്സ്ഥാപിക്കപ്പെട്ടത്, അതുകൊണ്ട് അതിന്റെ പേര് ശിവാലയമെന്നായി. പിന്നീട് വികാരിയായി മാറുന്നു അപ്പോള്വാമ മാര്‍ഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകുന്നു അതുകൊണ്ട് ഇതിനെ വേശ്യാലയമെന്ന് പറയുന്നു. സത്യയുഗമാണ് ശിവാലയം. കലിയുഗം വേശ്യാലയമാണ്. നിങ്ങള്സംഗമയുഗീ ബ്രാഹ്മണര്‍ക്ക് ഇതറിയാം ഇപ്പോള്നമ്മള്വേശ്യാലയത്തിലുമല്ല ശിവാലയത്തിലുമല്ല. നമ്മള്ശിവാലയത്തില്പോയ്കൊണ്ടി രിക്കുകയാണ്. ഇപ്പോള്വേശ്യാലയം, വികാരിയായ സംബന്ധത്തില്‍നിന്ന് നമുടെ മമത്വം വിട്ടിരിക്കുകയാണ്. ഇപ്പോള്‍നമുക്ക് നമുടെ ഭാവിയിലെ സംബന്ധത്തോടാണ് മമത്വം. നമ്മളിപ്പോള്രാജയോഗിയാണ്, അവര്യോഗിയാണ്. അവരുമായി നമുക്ക് എന്ത് സംബന്ധമാണ്. എങ്കിലും ബന്ധം നിറവേറ്റുന്നതിന് വേണ്ടി കഴിയേണ്ടത് വീട്ടില്‍തന്നെയാണ്. എന്നാല്ബന്ധം ബ്രാഹ്മണരുമായി വളരെയധികം വെയ്ക്കുന്നു എന്തുകൊണ്ടെന്നാല്ബ്രാഹ്മണരുടെ ഉയര്‍ന്ന സേവനം മറ്റാര്‍ക്കും ചെയ്യാന്സാധിക്കുകയില്ല. ആത്മീയ സേവനം ചെയ്യുന്നതിന് ബാബ തന്നെ നിമിത്തമാക്കി യിരിക്കുകയാണ്. ബാബ അച്ഛനുമാണ്, ടീച്ചറുമാണ്, ഗുരുവുമാണ്. സത്യമായ ബാബ, സത്യമായ ടീച്ചര്‍, സത്ഗുരുവുമാണ്. സത്യത്തെ ഉയര്‍ന്നത് എന്നാണ് പറയുന്നത്. ബാബയിലൂടെ നമുക്ക് സമ്പത്ത് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഓര്‍മ്മിക്കുന്നതിലൂടെ ഓരോ സെക്കന്റും വളരെയധികം സന്തോഷമുണ്ടാവണം പിന്നീട് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി പുരുഷാര്‍ത്ഥം ചെയ്യുന്നു. ആദ്യമാദ്യം പാരലൗകിക അച്ഛനാണ്. ബാബ സത്യമായ അദ്ധ്യാപകനുമാണ്, സത്ഗുരുവുമാണ്. സൃഷ്ടി ചക്രത്തിന്റെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം നല്കുന്നു, അതിനാല്ബാബയെ ജ്ഞാനത്തിന്റെ സാഗരന്എന്ന് പറയുന്നു. ആദ്യമാദ്യം ബാബയുടെ മഹിമ ചെയ്യണം. ബാബ സത്യമായ അച്ഛന്, സത്യമായ ടീച്ചര്‍, സത്യമായ സത്ഗുരുവാണ്. സത്യമായ ധര്‍മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ഒരു രാജ്യം വേണമെന്ന് യാചിക്കാറുണ്ടല്ലോ. അതാണെങ്കില്സത്യയുഗത്തിലാണുണ്ടാവുക. ഇവിടെയുണ്ടാവില്ല. മനുഷ്യര്‍പറയുന്നു ഒരു ലോകമുണ്ടാവണം, ഏകതയുണ്ടാവണം. ലോകമാണെങ്കില്ഒന്ന് തന്നെയാണുണ്ടാവുക. ലോകത്തില്കേവലം ഒരു രാജ്യമായിരിക്കും, ഇത് സംഭവിക്കുന്നു. ദേവതകളുടെ രാജ്യമായിരുന്നു, അവിടെ വേറെ ഒരു ബഹളത്തിന്റെയും കാര്യമില്ലായിരുന്നു. പരിധിയില്ലാത്ത ബാബ തന്നെയാണ് വന്ന് രാജധാനി സ്ഥാപിക്കുന്നത്. ഇതും ഇപ്പോള്നിങ്ങള്മനസ്സിലാക്കി. ബാബ തന്നെയാണ് രാജയോഗം പഠിപ്പിക്കുന്നത് ശ്രീ കൃഷ്ണനല്ല. അവര്കൃഷ്ണന് വേണ്ടി മനസ്സിലാക്കി കൊടുത്തു. രാജയോഗം പഠിപ്പിക്കുന്നത് തന്നെ അപ്പോഴാണ് എപ്പോഴാണോ രാജധാനി സ്ഥാപിച്ചിട്ടുണ്ടായിരുന്നത്. ബാക്കി ശാസ്ത്രങ്ങളിലാണെങ്കില്മഹിമയാണ്. കേവലം മഹിമ ചെയ്യുന്നതിലൂടെ ആരെങ്കിലും രാജയോഗം പഠിപ്പിക്കുന്നുണ്ടോ? ഗീത മുതലായവ ആരാണോ കേള്‍പ്പിക്കുന്നത് അവര്ആരെങ്കിലും രാജയോഗം പഠിപ്പിക്കുന്നുണ്ടോ? ഗീത കേള്‍പ്പിക്കുന്നു അതാണെങ്കില്കേവലം ആരാണോ ചെയ്ത് പോയത് അവരുടെ മഹിമ ചെയ്യുകയാണ്. ഭഗവാന്ആര്ക്കാണോ കേള്‍പ്പിച്ചത് അവര്‍തന്നെയാണ് രാജ്യ പദവി നേടിയത്. ബാക്കി ഈ ഉത്സവം എല്ലാം ഭക്തി മാര്ഗ്ഗത്തിലെയാണ്. മുഖ്യമായത് സംഗമയുഗത്തിന്റെ കാര്യമാണ്. ശിവബാബ വരുന്നു, ശിവ ജയന്തിക്ക് ശേഷം കൃഷ്ണ ജയന്തി. ശിവബാബയുടെ വരവിന് ശേഷം തീര്‍ച്ചയായും പുതിയ ലോകത്തിന്റെ സ്ഥാപനയുണ്ടാകും. കൃഷ്ണനാണെങ്കില്സത്യയുഗത്തിന്റെ അധികാരിയാണ്. ശിവബാബ വന്ന് കൃഷ്ണനെ അങ്ങനെയാക്കി മാറ്റി. ഒരു കൃഷ്ണന് മാത്രമല്ല ജ്ഞാനം നല്കിയിട്ടുണ്ടാവുക. കൃഷ്ണപുരിയുടെ സ്ഥാപനയുണ്ടാകും. ആത്മാവിനെ തമോപ്രധാനത്തില്നിന്ന് സതോപ്രധാനമാക്കുന്നതിന് വേണ്ടി യോഗം പഠിപ്പിച്ചു. നിങ്ങളും പിന്നീട് സതോ രജോ തമോയിലേക്ക് വരുമല്ലോ. ഇങ്ങനെയല്ല സത്യയുഗത്തില്തന്നെ നിങ്ങള്‍ക്ക് ഇരിക്കണം. 84 ജന്മങ്ങളുടെ കണക്കുമുണ്ട്. സത്യയുഗത്തിന് ശേഷം ത്രേതാ… തീര്‍ച്ചയായും വരിക തന്നെ വേണം. പകലിന് ശേഷം രാത്രി വരിക തന്നെ വേണം. സത്യയുഗത്തിന്റെ സ്ഥാപന ആര് ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു? എന്തുകൊണ്ടെന്നാല്സത്യയുഗം തന്നെയാണ് പുതിയ ലോകം. ബാബ പറയുന്നു ഞാന്‍പഴയ ലോകത്തെ മാറ്റുന്നു. ഇത് അതേ മിസൈലുകളുടെ മഹാഭാരിയായ, മഹാഭാരത യുദ്ധമാണ്. പറയുന്നു പാണ്ഡവരുമുണ്ടായിരുന്നു. പാണ്ഡവരുടെ വിജയമുണ്ടായി. തീര്‍ച്ചയായും സ്വരാജ്യം ലഭിക്കുന്നു. അതിനാല്സ്വരാജ്യത്തില്വരുമല്ലോ. ശരീരം എവിടെ വേണമെങ്കിലും ഉപേക്ഷിച്ചോളൂ, രാജ്യഭാഗ്യത്തില്വരണം. നിയമം പറയുന്നു ഹിമാലയ പര്വ്വതത്തിലൊന്നും ആരും ശരീരം ഉപേക്ഷിക്കുന്നില്ല. യോഗമാണെങ്കില്ഇവിടെ തന്നെയാണ് പഠിപ്പിക്കുന്നത്. യോഗബലത്തിലൂടെ തന്നെ ശരീരം ഉപേക്ഷിക്കണം. അവര്‍ക്ക് എന്താണ് പ്രശ്നം പര്വ്വതതത്തിന് മുകളില്മഞ്ഞില്പോയി ശരീരം ഉപേക്ഷിക്കാന്‍. ഇതും കെട്ടുകഥയാണ്. സര്‍പ്പം പഴയ തോല്കളഞ്ഞ് പുതിയത് എടുക്കുന്നത് പോലെ. അതുപോലെ ആത്മാവും ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു. ശാന്തിധാമത്തില്പോയി പിന്നീട് സത്യയുഗത്തില്വരും. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് സത്യയുഗത്തില്ശരീരം ഉപേക്ഷിക്കുന്നത്, സ്വയംതന്നെ തന്റെ സമയമാകുമ്പോള്ശരീരം വയസ്സാകുന്നു അപ്പോള്ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു. അവിടെയാണെങ്കില്തിരിച്ച് ശാന്തിധാമത്തില്പോകില്ല. ഇപ്പോഴാണ് ശാന്തിധാമത്തില്പോകേണ്ടത്. ഇപ്പോള്‍ആ അഭ്യാസം ചെയ്യുകയാണ് നിങ്ങളുടെ ആ അഭ്യാസം അവിനാശിയായി മാറുന്നു. ഇവിടെയാണെങ്കില്അഭ്യാസം ഇതിനാലാണ് ചെയ്യിക്കുന്നത് എന്തുകൊണ്ടെന്നാല്പഴയ ലോകത്തിനെ തന്നെ ഉപേക്ഷിക്കണം. അവിടെയാണെങ്കില്സ്വര്ഗ്ഗത്തില്തന്നെയാണ്. സ്വര്‍ഗ്ഗവാസി ശരീരം ഉപേക്ഷിക്കുകയാണെങ്കില്സ്വര്ഗ്ഗത്തില്തന്നെയാണ് വരിക. നരകവാസി ശരീരം ഉപേക്ഷിക്കുകയാണെങ്കില്നരഗത്തില്തന്നെയാണ് വരിക. സ്വര്ഗ്ഗത്തില്പോകുക സാധ്യമല്ല. സത്യയുഗത്തിലാണെങ്കില്അപ്പോഴാണ് പോവുക എപ്പോള്ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നത്, അപ്പോള്ദൈവീക രാജധാനിയില്അര്ത്ഥം സത്യയുഗത്തില്പോകാന്സാധിക്കും. രാജാ-മഹാരാജാവിന്റെ(ടൈറ്റില്‍) പദവി ഇവിടെയും ലഭിക്കുന്നു. പദവി മറ്റൊന്നായിരിക്കും, എന്നാല്പേര് അത് തന്നെ കൈമാറി വരുന്നു. മാറ്റാന്സാധിക്കില്ല. ചിലര്പണം നല്കി പേരുണ്ടാക്കിയെടുക്കുന്നു.. മുമ്പ് ഒന്നോ രണ്ടോ ലക്ഷം നല്കിയാല്ടൈറ്റില്ലഭിക്കുമായിരുന്നു. അതിനാല്ഇത് ആത്മീയ അച്ഛന്ആത്മീയ കുട്ടികള്ക്കിരുന്ന് മനസ്സിലാക്കി തരികയാണ്. ബാബയെ സ്പിരിച്വല്ഫാദര്എന്ന് പറയുന്നു, ആത്മാക്കളുടെ അച്ഛന്, ആരെയാണോ വിളിച്ചിരുന്നത് അല്ലയോ ബാബാ വരൂ, വന്ന് ഞങ്ങള്പതിതരെ പാവനമാക്കി മാറ്റൂ എന്ന്. ഇവിടെ വളരെ ദുഖമാണ്. ഞങ്ങളെ രാമ രാജ്യത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകൂ. ഡ്രാമയനുസരിച്ച് 5000 വര്‍ഷങ്ങള്‍ക്ക് മുമ്പും ഇങ്ങനെ പറഞ്ഞിരുന്നു. പരംപിതാ പരമാത്മാവിന് വരിക തന്നെ വേണം. ഈ ചക്രം കറങ്ങികൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു കല്പ-കല്പം കല്പത്തിന്റെ സംഗമയുഗത്തില്ഞാന്വരുന്നു. ഈ അക്ഷരം തീര്‍ച്ചയായും ചേര്ക്കേ ണ്ടതുണ്ട്. ഡ്രാമാ പ്ലാന്അനുസരിച്ച് വരുന്നു. ഡ്രാമ എന്ന അക്ഷരവും എഴുതണം. അപ്പോള്മനുഷ്യര്ക്ക് അറിയാന്‍സാധിക്കും ഇത് 5000 വര്‍ഷത്തിന്റെ ഡ്രാമയാണ്.
ഇപ്പോള്എല്ലാ മനുഷ്യരും പതിതരാണ് അതിനാല്സ്വയം പറയുന്നു ഞാന്പാപിയാണ്, നീചനാണ് എന്ന്. വേശ്യാലയവുമായിരുന്നു, വിഷയ സാഗരമല്ലേ. വിഷ്ണുപുരി ക്ഷീര സാഗരമായിരുന്നു, അവിടെ ലക്ഷ്മീ നാരായണന്‍രണ്ടു പേരുമുണ്ടായിരുന്നു. ഈ ക്ഷീര സാഗരം എന്ന് പറയുന്നത് താരതമ്യം ചെയ്ത് പറയുന്നതാണ്. ബാക്കി ക്ഷീര സാഗരമൊന്നുമില്ല. സാഗാരമാണെങ്കില്സത്യയുഗത്തിലും ഇത് തന്നെയാണ്. കലിയുഗത്തിലും ഇത് തന്നെയാണ്. സത്യയുഗത്തില്മുഴുവന്സാഗരത്തിനും അധികാരികളാണ് നിങ്ങള്‍. മുഴുവന്ഭൂമി, ആകാശത്തിനും അധികാരികളാണ് നിങ്ങള്‍. ഇപ്പോള്കഷ്ണം കഷ്ണമായി മാറി. ഇപ്പോള്‍ഇത് സംഗമയുഗമാണ്. സംഗമയുഗം എപ്പോള്ഓര്മ്മ വരുന്നോ അപ്പോള്സത്യയുഗത്തിലേയ്ക്ക് പോകുകയാണെന്ന് മനസ്സിലാകും. സംഗമമാണെങ്കില്തീര്ച്ചയായും ബാബയുമുണ്ടാകും. ബാബ ഈ ലോകത്തെ മാറ്റുന്നയാളാണ്. സ്ഥാപന ബ്രഹ്മാവിലൂടെ ഇവിടെയാണുണ്ടാവുന്നത്. ഇപ്പോള്നിങ്ങള്ചിത്രം ഉണ്ടാക്കുകയാണ്. ബാബയാണെങ്കില്ലൈറ്റിന്റെയും മൈറ്റിന്റെയും ബിന്ദുവാണ്. നിങ്ങളുടെ ആത്മാവും ലൈറ്റാണ്. ബാബ നിങ്ങള്‍ക്കെങ്ങനെ ലൈറ്റ് നല്‍കും, അതിനാല്നിങ്ങളുടെ ശിരസിന് മേല്ബിന്ദു നല്‍കിയിരിക്കുകയാണ്. ആത്മാവിനെങ്ങനെ ലൈറ്റ് നല്‍കും! ലൈറ്റ് നല്‍കുന്നതിലൂടെ വലുതാകുന്നു. ആ വലിയ ലൈറ്റിനെ തന്നെയാണ് പൂജിക്കുന്നത് അതിനാല്മനുഷ്യര്പരമാത്മാവിനെ ജ്യോതി സ്വരൂപമെന്ന് പറയുന്നു. വാസ്തവത്തില്ലൈറ്റ് പവിത്രതയുടെ അടയാളമാണ്. മനുഷ്യര്മനസ്സിലാക്കുന്നു – ജ്യോതി സ്വരൂപം. ബിന്ദുവും ചെറുതാണ് നല്കുന്നതെങ്കില്പൂജയെങ്ങനെ ഉണ്ടാകും, അതിനാല്വലുതാക്കിയിരിക്കുകയാണ്. ബാബ പറയുന്നു ഞാന്പരമാത്മാവ്, സുപ്രീം സോള്ആണ് ആരെയാണോ നിങ്ങള്പരമാത്മാവെന്ന് പറയുന്നത്. പക്ഷെ ചെറിയ ബിന്ദുവിനെ എങ്ങനെ പൂജിക്കും. ലൈറ്റ് എങ്ങനെ നല്‍കും. ചിലര്ശിവലിംഗത്തിന്റെ പൂജ ചെയ്യുന്നു, സമ്പന്നരാണെങ്കില്വജ്രത്തിന്റെ ഗോളമുണ്ടാക്കി അതിന്റെ പൂജ ചെയ്യുന്നു. പേരാണെങ്കില്ശിവ ലിംഗമെന്ന് തന്നെ വെയ്ക്കും. നക്ഷത്രമാണ്. വേറെ ഒരു വസ്തുവല്ല. ഈ വലിയ ഗുഹ്യമായ കാര്യങ്ങള്മനസ്സിലാക്കാനുള്ളതാണ്. ആത്മാവ് വലുതും ചെറുതുമൊന്നും ആകുന്നില്ല. ഇല്ലായെങ്കില്എങ്ങനെ ഫിറ്റാകും. ഇപ്പോള്നിങ്ങള്എങ്ങനെയാണോ ആത്മാവിനെ അറിയുന്നത് അതുപോലെ അച്ഛനെയും അറിയുന്നു. ആത്മാവ് ബാബയെ വിളിക്കുന്നു, നിങ്ങള്നിങ്ങളുടെ ആത്മാവിനെ കണ്ടിട്ടുണ്ടോ? അപ്പോള്പരമാത്മാവിനെ എങ്ങനെ കാണും? ഹാ, ദിവ്യ ദൃഷ്ടിയിലൂടെ കാണാന്‍സാധിക്കുന്നു. അതിനാല്നിങ്ങള്എപ്പോള്അറിയുന്നുവോ പിന്നെ കാണുന്നതിലൂടെ എന്താണ് നേട്ടം. ഇതാണെങ്കില്പഠിപ്പ് പഠിക്കാനുള്ളതാണ്, ഏതിലൂടെയാണോ മനുഷ്യര്ദേവതയായി മാറുന്നത്. ഇത് ഭാവിയിലെ പുതിയ ലോകത്തിലേയ്ക്കുള്ള പഠിപ്പാണ്. ഈ ലക്ഷ്മീ നാരായണന്എവിടെ എപ്പോള്കര്മ്മം പഠിച്ചു? സംഗമത്തില്‍. ബാബ പറയുന്നു ഞാന്സംഗമത്തില്തന്നെയാണ് വന്ന് നിങ്ങളെ പുതിയ ലോകത്തിലേയ്ക്ക് വേണ്ടി പഠിപ്പ് പഠിപ്പിക്കുന്നത്. ബാബ പ്രദര്‍ശിനി സമയങ്ങളില്കത്തയക്കാറുണ്ട്, നിങ്ങള്എഴുതണം ഇത് സംഗമയുഗമാണ്. ബാബ പറയുന്നു നിങ്ങള്‍ക്ക് എന്നിലൂടെ ജന്മാവകാശം എടുക്കാന്സാധിക്കുന്നു- ഭാവിയിലെ 21 ജന്മത്തേയ്ക്ക്. സംഗമയുഗം എന്ന അക്ഷരം തീര്‍ച്ചയായും എഴുതണം. കൃത്യമായ ചിത്രം ഏതാണോ അതിന്റെ കോപ്പി അവിടെ വെയ്ക്കണം. വലിയ അക്ഷരത്തില്എഴുതണം. ദിനം പ്രതി ദിനം വ്യക്തതയുണ്ടാകുന്നു. താഴെ എഴുതുക തന്നെ വേണം ബാപ്ദാദ. ശിവബാബ ആരാണോ ആത്മാക്കളുടെ അച്ഛന്അവര്പ്രജാപിതാ ബ്രഹ്മാവിലൂടെ പഠിപ്പിക്കുകയാണ്. ബാബ പറയുന്നു എനിക്ക് ശരീരത്തിന്റെ ആധാരം വേണമല്ലോ. ശിവനാണെങ്കില്നിരാകാരനാണ്. ബാബയ്ക്ക് സ്വന്തമായി ശരീരമില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരനാണെങ്കില്സൂക്ഷ്മ ആകാരിയാണ് ബാക്കി എല്ലാവര്ക്കും ശരീരമുണ്ട്. ബാബ പറയുന്നു- എനിക്ക് ശരീരമെവിടെ. എന്നാല്ഇങ്ങനെയൊന്നുമല്ല ഞാന്നാമ രൂപത്തില്‍നിന്ന് വേറിട്ടതാണ്. വളരെ വ്യക്തമായി കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നു. ഞാന്നിരാകാരനാണ്. പക്ഷെ എപ്പോഴാണോ ഞാന്‍വരുന്നത് അപ്പോള്എനിക്ക് തീര്‍ച്ചയായും ശരീരം വേണമല്ലോ. ഞാന്ഗര്ഭത്തില്വരുന്നില്ല. ഞാന്സ്വയം പറയുകയാണ് ഞാന്‍ഈ സാധാരണ ശരീരത്തിലാണ് വരുന്നത്. ഇദ്ദേഹം ആദ്യം പൂജ്യനായിരുന്നു, ഇപ്പോള്പൂജാരിയായി മാറിയിരിക്കുകയാണ്. മാലയിലും ആദ്യം ശിവബാബ പിന്നെ രണ്ട് മുത്തുകള്‍. പ്രവൃത്തി മാര്ഗ്ഗമാണല്ലോ. ഇപ്പോള്നിങ്ങള്ക്കറിയാം പ്രവൃത്തി മാര്‍ഗ്ഗത്തിന്റെ തന്നെയാണ് മാല, ആരാണോ പ്രവൃത്തി മാര്ഗ്ഗത്തില്പതിതമായിരുന്നത്, ഇപ്പോള്ശിവബാബയുടെ നിര്‍ദ്ദേശത്തിലൂടെ പാവനമായി മാറി സൃഷ്ടിയെ പാവനമാക്കിക്കൊണ്ടിരിക്കുന്നു, അതിനാല്ഓര്മ്മ ചിഹ്നത്തിന്റെ മാലയുണ്ടാക്കിയിരിക്കുന്നു. രുദ്രമാലയും വിഷ്ണുവിന്റെ വൈജയന്തിമാലയും ഉണ്ട്. ബ്രാഹ്മണരുടെ മാല ഉണ്ടാകുന്നില്ല. ഉണ്ടാക്കാന്പരിശ്രമിച്ചിരുന്നു എന്നാല്ഉണ്ടായില്ല അതുകൊണ്ട് മാലയുണ്ടാക്കുക, അവ്യക്ത നാമകരണം ചെയ്യുക എല്ലാം ഉപേക്ഷിച്ചു. ഇവിടുത്തെ പേര് ഇവിടെ തന്നെ ഉപേക്ഷിച്ച് അതേ പഴയ പേരെടുത്ത് ഓടിപ്പോകുന്നു. അവരെ ആ പുതിയ പേരെടുത്ത് ആരും വിളിക്കില്ല. അതിനാല്ബാബ നമുടെ അച്ഛന്, ടീച്ചര്‍, ഗുരുവാണ്, അങ്ങനെയുള്ള ബാബയെ വളരെ സ്നേഹത്തോടെ ഓര്‍മ്മിക്കണം പക്ഷെ മായ ഇങ്ങനെയാണ് മറപ്പിക്കുന്നു അതിനാല്അവസ്ഥ ഇളകുന്നു. വാടിയ ചെടിയുടെ ഫീലിംഗ് വരുന്നു. ശിവബാബയുടെ ഓര്‍മ്മയിലൂടെ പിന്നീട് വീണ്ടും നിവരുന്നു. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്‍ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) വികാരീ സംബന്ധത്തില്നിന്നും മമത്വം കളയണം. ഭാവിയിലെ പുതിയ സംബന്ധവുമായി ബുദ്ധിയോഗം വെയ്ക്കണം.
2) മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി എല്ലാ സമയവും സന്തോഷത്തിലിരിക്കണം. സത്യമായ ബാബ, സത്യമായ ടീച്ചര്‍, സത്ഗുരുവിന്റെ ശ്രീമതത്തിലൂടെ നടന്ന് അന്ധരുടെ ഊന്ന് വടിയായി മാറണം.
വരദാനം:-
ശക്തിസ്വരൂപമാകുന്നതിന് വേണ്ടി കോമളതയെ അദ്ഭുതത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തൂ. കേവലം തന്റെ സംസ്ക്കാരങ്ങളെ പരിവര്ത്തനപ്പെടുത്തുന്നതില്കോമളമാകൂ, കര്മ്മത്തില്ഒരിക്കലും കോമളമാകരുത്. ഇതില്ശക്തി രൂപമാകണം. ആരാണോ ശക്തി രൂപത്തിന്റെ കവചം ധാരണ ചെയ്യുന്നത് അര്‍ക്ക് മായയുടെ ഒരമ്പും ഏല്ക്കുക സാധ്യമല്ല അതുകൊണ്ട് താങ്കളുടെ മുഖം, കണ്ണുകള്എല്ലാം കോമളമാകുന്നതിന് പകരം ശക്തി രൂപമായി കാണപ്പെടണം അപ്പോള്മായാജീത്തായി പാസ്സ് വിത്ത് ഓണറിന്റെ സര്‍ട്ടിഫിക്കേറ്റ് നേടാന്‍സാധിക്കും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!